പുറത്ത് നിന്ന് നോക്കുമ്പോൾ ബ്യൂട്ടി പാർലർ; അകത്ത് കസ്റ്റമർ ആവശ്യപ്പെടുന്ന പെൺകുട്ടികളെ മസാജ് ചെയ്യാൻ കിട്ടും, സജീരകരണങ്ങൾ ഒരുക്കിയിരിക്കുന്നത് മൂന്നു മുറികളിൽ; തൊടുപുഴയിൽ യുവതികൾ അടക്കം പിടിയിലായത് അഞ്ച് പേർ..!!

14,606

തൊഴുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ നടത്തി വന്നിരുന്ന അനാശാസ്യങ്ങളുടെ പേരിൽ പിടിയിൽ ആയത് അഞ്ചു പേര്. ബ്യൂട്ടി പാർലറിന് മാത്രം ലൈസൻസ് ഉള്ള തൊടുപുഴയിലെ കെഎസ്ആർടിസി ടെർമിലാനിനു സമീപത്തെ സ്വകാര്യ കോപ്ലെക്സിൽ പ്രവർത്തിച്ചു വന്നിരുന്ന ലാവാ ബ്യൂട്ടി പാർലറിൽ ആണ് അനധികൃതമായി മസാജിങ് പലർലറായി നടത്തി വന്നിരുന്നത്.

ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന അഞ്ചു പേരെ ആണ് പോലീസ് പിടി കൂടിയത്. മസാജിങ് പാർലർ ജോലിക്കാരായ മുപ്പത്തിയഞ്ച് വയസുള്ള വയനാട് സ്വദേശി ലീന, 33 വയസുള്ള തിരുവനന്തപുരം സ്വദേശി വിനോഫ, മസാജിങ്ങിന് എത്തിയ മുറ്റം സ്വദേശികളായ 23 വയസ്സുള്ള കണ്ണൻ, 24 വയസുള്ള ജെയിംസ് കൂടാതെ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആയ ആലപ്പുഴ സ്വദേശിയായ യുവാവ് എന്നിവരാണ് പിടിയിലായത്.

അതെ സമയം ബ്യൂട്ടി പാർലർ ഉടമ കോട്ടയം കാണക്കാരി സ്വദേശി ആയ തേക്കിലക്കാട് ടി കെ സന്തോഷ് ഒളിവിൽ ആണ്. ഇയാളുടെ അറിവും സമ്മതത്തോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത് എന്ന് പിടിയിലായ തൊഴിലാളികൾ അറിയിച്ചു.

ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആയിരുന്നു പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്നും നാല്പത്തിരണ്ടായിരം രൂപയും മസാജിന് ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് പിടികൂടി. ഇവിടെ കൂടുതൽ പെൺകുട്ടികൾ ജോലി ചെയ്തിരുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

സ്ഥാപനത്തിൽ സ്ഥിതാരമായി എത്തുന്ന കഷ്ടമെഴ്സ് ഉണ്ടായിരുന്നു എന്നും മസാജിങ്ങിനായി വമ്പൻ സജ്ജീകരണങ്ങൾ ആയിരുന്നു പാർലറിൽ ഒരുക്കിയിരുന്നത് എന്നും കൂടാതെ മൂന്നു മുറികൾ ഇതിനായി സജ്ജീകരണം നടത്തിയിരുന്നു എന്നും പോലീസ് പറയുന്നു.

സെ ക്സ് ഒപ്പം ബോഡി മസാജിങ് ആണ് ഇവിടെ ഉണ്ടായിരുന്നത്. മസാജിങ്ങിനു എത്തുന്ന ആളുകൾക്ക് തങ്ങൾക്ക് ആവഷ്യമുള്ള യുവതികളെ തിരഞ്ഞെടുക്കാം. പാർലറിൽ ആളുകളുടെ തിരക്കുകൾ അനുസരിച്ച് സ്ഥിരം ജോലിക്കുള്ള യുവതികൾ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തൊടുപുഴയിൽ ആറുമാസമായി പ്രവർത്തിച്ചുവരുന്ന ലാവാ ബ്യൂട്ടി പാർലർ നടത്താൻ ഉന്നതരുടെ പിന്തുണ ഉണ്ടായിരുന്നോ എന്നുള്ളത് അടക്കമുള്ള വിഷയങ്ങൾ സ്ഥാപനം ഉടമ സന്തോഷ് പിടിയിലായാൽ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡിവൈഎസ്പിയുടെ സ്‌ക്വഡ് അംഗങ്ങൾ, എസ്‌ഐ ഷംശുദീൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ എന്നിവരാണ്.

You might also like