ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; ജസ്റ്റിനെതിരെ തെളിവുകൾ ഇല്ല..!!

26

ഭർതൃ ഗൃഹ പീഡനം മൂലം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ മരണം ആത്മഹത്യ ആണെനുള്ള നിഗമനത്തിൽ ആണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.

കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചട്ടില്ല. ആൻലിയയെ കാണാതായ റെയിൽവേ സ്റ്റേഷനിൽ പോലീസ് ജെസ്റ്റിനെയും കൊണ്ട് അന്വേഷണം നടത്തി എങ്കിൽ കൂടിയും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല.

എന്നാൽ ജസ്റ്റിന് ആത്‍മഹത്യക്ക് പ്രേരണ ആകുന്ന രീതിയിൽ മാനസിക സംഘർഷം ഉണ്ടാക്കുന്ന മെസേജുകൾ ആൻലിയക്ക് അയച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം ആൻലിയയുടെ മരണ സാഹചര്യങ്ങൾ കുറിക്കുന്ന പീഢനങ്ങൾ അക്കമിട്ട് എഴുതിയ ഡയറി പോലീസ് പരിശോധിച്ചു വരുകയാണ്. പ്രതി ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിൽ ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25ന് ആണ് ഓണത്തിന് ലീവിന് നാട്ടിൽ എത്തിയ ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതെ ആകുകയും തുടർന്ന് ആഗസ്റ്റ് 28ന് പെരിയാർ പുഴയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെത്തിയതും

You might also like