ഇന്നലെ കേരളത്തിൽ ജനങ്ങൾ വിധിയെഴുതി, ഇനി ഒരു മാസത്തെ കാത്തിരിപ്പ് ആണ് ആരാണ് ഇന്ത്യ ഭരിക്കാൻ എത്തുന്നു എന്നുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലം ആയിരുന്നു നടൻ സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂർ. ഏറ്റവും വൈകി ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലം, എന്നിട്ടും വ്യക്തമായ രീതിയിൽ മുന്നേറ്റം നടത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.
വൈകി ഇടവേളയിൽ ആണ് സുരേഷ് ഗോപി മത്സരാര്ഥി ആയി എത്തിയത് കൊണ്ട് തന്നെ, എല്ലായിടത്തും ഒരുപോലെ എത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നില്ല. പലയിടത്തും വോട്ട് അഭ്യര്ഥനയുമായി താനും അമ്മയും ആണ് പോയത് എന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് പറയുന്നു.
എന്നാൽ ഇവിടെ എല്ലാം, തങ്ങൾക്ക് മോശം അനുഭവം ആണ് ലഭിച്ചത് എന്നും സുരേഷ് ഗോപി ജയിച്ചാൽ വർഗീയത വളരും എന്നാണ് ഒരു ലോബി പറഞ്ഞു പരത്തിയത് എന്ന് ഗോകുൽ പറയുന്നു.
അച്ഛൻ ചെയ്ത നന്മകൾ മറച്ചു വെച്ച് ബോധപൂർവം ആണ് മോശം കാര്യങ്ങൾ ഉയർത്തി കാട്ടിയത്, തോൽക്കും എന്നുള്ള ഭയം തന്നെയാണ് അച്ഛന് എതിരെയുള്ള അസത്യങ്ങൾ നിറഞ്ഞ ആരോപണങ്ങൾ നടത്താൻ ഒരു വിഭാഗം ആളുകളെ പ്രേരിപ്പിച്ചത് എന്നും ഗോകുൽ പറയുന്നു.
സുരേഷ് ഗോപിക്ക് പിന്തുണ നൽകിയ നടൻ ബിജു മേനോനെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചതിന് പിന്നിലും മുഖം പോലും ഇല്ലാത്ത വ്യാജ പ്രൊഫൈലുകൾ ആണെന്ന് ഗോകുൽ പറയുന്നു. അച്ഛൻ ചെയ്ത നന്മകൾ മറച്ചു വെച്ച് അച്ഛനെ എതിരെ ഇല്ലാത്ത ആരോപണങ്ങൾ നടത്തുന്നതിൽ വലിയ വിഷമം ഉണ്ട് വന്നും ഗോകുൽ സുരേഷ് കൂട്ടിച്ചേർത്തു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…