കൊല്ലം; ഓച്ചിറയിൽ ആണ് വഴിയോര കച്ചവടക്കാർ ആയ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 13 വയസ്സ് മാത്രം പ്രായമുള്ള മകളെ റോഷനും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയത്.
ദമ്പതികൾ താമസിക്കുന്ന ഷെഡിൽ കയറി, ഇരുവരെയും ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് റോഷൻ പേൻകുട്ടിയുമായി കടന്നു കളഞ്ഞത്.
തിങ്കളാഴ്ച രാത്രിയിൽ ആണ് ഒരു സംഘം ആളുകൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയത് എന്നുള്ള പരാതിയുമായി ച്ചോവാഴ്ച രാവിലെ മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയത്. എന്നാൽ പോലിസ് അന്യസംസ്ഥാനക്കാർ ആയതുകൊണ്ട് കേസിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. തുടർന്ന്, നാട്ടുകാർ പോലിസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അജു ഊർജിത അന്വേഷണം തുടങ്ങിയത്.
തുടർന്ന്, റോഷനും സംഘവും ആണ് പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയത് എന്ന് പോലീസ് തിരിച്ചറിയുക ആയിരുന്നു.
ഓച്ചിറ വലിയകുളങ്ങര ഭാഗത്താണ് ഇവർ വഴിക്കച്ചവടം നടത്തി വന്നിരുന്നത്. ഒരു മാസം ആയി ഇവർ ഇവിടെ കച്ചവടം നടത്തി വരുന്നുണ്ട്. രാത്രി 11 മണിയോടെയാണ് പെണ്കുട്ടിയെ കടത്തി കൊണ്ടു പോയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കായംകുളത്ത് നിന്നും കണ്ടെത്തി.
സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ ആണ് റോഷൻ. റോഷന് പെണ്കുട്ടിയുമായി പ്രണയം ആണ് തട്ടിക്കൊണ്ടു പോകാൻ ഉള്ള കാരണം എന്ന് പറയപ്പെടുന്നു. മകൻ കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷ അർഹിക്കുന്നു എന്നാണ് നവാസ് പറയുന്നത്.
കൊല്ലം എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കേസ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയത്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…