കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ തല്ലി ഒടിച്ച വിദ്യാർത്ഥിയെ റിമാന്റ് ചെയ്തു. കാസർകോട് ചെമ്മനാട് ജമാ അത്ത ഹയർ സെക്കന്ററി പ്ലസ് റ്റു അധ്യാപകൻ ബോബി ജേർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്.
കോപ്പിയടി ശ്രദ്ധയിൽ പെട്ട അധ്യാപകൻ വിദ്യാർത്ഥിയോട് മാറി ഇരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. തുടർന്നു ക്ഷുഭിതനായി വിദ്യാർത്ഥി ഡസ്കിന്റെ കാൽ ഊരി അധ്യാപകന്റെ കൈക്ക് അടിക്കുക ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകനെ കുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയതായും ആരോപണം ഉണ്ട്.
കൊമ്പനടുക്കം ആലിച്ചേരി വീട്ടിൽ മുഹമ്മദ് മിർസയെ ആണ് കോടതി 23വരെ റിമാന്റ് ചെയ്തത്. അധ്യാപകനെ ഭീഷണിപ്പെടുത്തിയ പിതാവ് ലത്തീഫിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷക്കിടെ ആണ് സംഭവം, മർക്കഷ്ണത്തിന് അടിച്ചതിന് പുറമെ, കരണത്ത് അടിക്കുകയും ചെയ്തു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…