ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ ക്രൂരമായ ശിക്ഷ വിധിക്കുകയും തുടർന്ന് അത് നടപ്പിൽ വരുത്തുകയും ചെയിതത്.
ഇരുവർക്കും വിധിച്ചു നൽകിയ ശിക്ഷ എന്നുള്ളത് 100 ചട്ടവാർ അടിയും 5 വർഷം കഠിന തടവും ആണ്, ഇതിൽ ചട്ടവാർ അടി പരസ്യമായി ആണ് നൽകിയത്. ആൾക്കൂട്ടം നോക്കി നിൽക്കെ ലോക്കിസ്യൂമേവ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ശിക്ഷ നടപടി. 100 ചട്ടവാർ അടിയാണ് നൽകിയത്. അടിയിൽ യുവാവിന്റെ ദേഹത്ത് നിന്നും ചോര വാർന്ന് ഒലിച്ചു, എന്നും ശിക്ഷയിൽ ഒരു ഇളവും ഉണ്ടായില്ല. അതുപോലെ തന്നെ പെണ്കുട്ടി കാലിൽ വീണ് കേണപേക്ഷിച്ചിട്ടും 100 ചട്ടവാർ അടി നൽകുക ആയിരുന്നു.
ചട്ടവാർ അടിക്ക് പുറമെ ശാരീരിക ബന്ധം നടത്തിയതിന് 5 വർഷം കഠിനമായ ജയിൽ ശിക്ഷയും ഇരുവരും അനുഭവിക്കണം.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…