മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്.
എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം എന്നുള്ള ആവശ്യം ഒരു വിഭാഗം തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടപ്പോൾ പ്രിത്വിരാജിന് പിന്തുണയായി എത്തിയിരിക്കുകയാണ് ദിലീപ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ.
പൃഥ്വിരാജ് സിനിമകൾ തുടർച്ചായി ഒടിടി റിലീസുകൾ ആയതോടെ ആണ് പ്രിത്വിരാജ് സിനിമകൾ ഇനി തീയറ്ററുകളിൽ റിലീസ് വേണ്ട എന്നുള്ള തീരുമാനം ഒരു വിഭാഗം തീയറ്റർ ഉടമകൾ അറിയിച്ചത്.
കോൾഡ് കേസ് എന്ന ചിത്രം എത്തിയ ശേഷം തുടർന്ന് ഭ്രമവും കുരുതിയുമെല്ലാം ഓൺലൈൻ റിലീസ് ആയിരുന്നു. ഈ സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക റിപ്പോർട്ടുകൾ കിട്ടിയതോടെ ആണ് പ്രിത്വിരാജിനെതിരെ രൂക്ഷമായ വിമർശനം തീയറ്റർ ഉടമകൾ നടത്തിയത്.
പൃഥ്വിരാജ് കൂടാതെ ആന്റണി പെരുമ്പാവൂരിനെയും വിലക്കണം എന്നുള്ള ആവശ്യം ഉണ്ടായി. ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തു വമ്പൻ നേട്ടങ്ങൾ ഉണ്ടാക്കുകയും കൂടാതെ മരക്കാർ ഓൺലൈൻ റിലീസ് എന്ന അഭ്യൂഹം ഉണ്ടാകുകയും ചെയ്തിരുന്നു.
എന്നാൽ സാഹചര്യങ്ങൾ ആണ് അവർക്ക് അത്തരത്തിൽ ഉള്ള ഓൺലൈൻ റിലീസ് തീരുമാനങ്ങൾ എടുക്കാൻ കാരണം ആയത് എന്ന് തീയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആയ നടൻ ദിലീപ് പറയുന്നു.
എന്നാൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ കുറെ ആളുകൾ തയ്യാറായപ്പോൾ ഒരു വിഭാഗം ആളുകൾ ശക്തമായി പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ എന്നിവർക്ക് എതിരെ പറയുക ആയിരുന്നു. ഇതോടെ വോട്ടിങ്ങിലേക്ക് കടക്കേണ്ടി വന്നു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…