വിവാദങ്ങൾ നോക്കാതെ ക്രീയാത്മക വിഷയങ്ങളിൽ കൃത്യതയാർന്ന മറുപടികൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലും സോഷ്യൽ ആക്ടിവിസ്റ് മുൻ ബിഗ് ബോസ് മത്സരാർത്ഥി എന്നി നിലകളിൽ ശ്രദ്ധ നേടിയ യുവതിയാണ് ദിയ സന.
രാത്രി യാത്രയിൽ ബസിൽ ഉണ്ടായിരുന്ന യുവാവ് കയറി പിടിച്ചതിനു പരസ്യമായ പ്രതികരണം നടത്തുകയും പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത ദിയ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധേയമായ താരം കൂടിയാണ്. ഈ സംഭവത്തെ തുടർന്ന് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ദിയ ഈ വിഷയത്തെ കുറിച്ച് വീണ്ടും മനസ്സ് തുറന്നത്.
“ഞാൻ കേരള സംസ്ഥാന യൂത്ത് ഫെസ്റ്റിവലിനായി കാഞ്ചങ്ങാടിലേക്കുള്ള യാത്രയിലായിരുന്നു. പകുതി ഉറക്കത്തിൽ എന്റെ ശരീരത്തിൽ അനുചിതമായ ഒരു സ്പർശം അനുഭവപ്പെട്ടു ഞാൻ പരിഭ്രാന്തരായി. എങ്ങനെയെങ്കിലും ഞാൻ ധൈര്യം നേടി വ്യക്തിയുടെ കൈ പിടിച്ചു. ഒരു ലൈവ് വീഡിയോ ഷൂട്ട് ചെയ്യാനും അദ്ദേഹത്തെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ഞാൻ തീരുമാനിച്ചു.
ഞാൻ ഇരയാണ്. സ്ട്രീകളുടെ അന്തസ്സ് വ്രണപ്പെടുന്ന ഒന്നിനെതിരെ പോരാടുന്ന സ്ത്രീയാണ് ഞാൻ. അത്തരം സാഹച്യങ്ങൾ പല സ്ത്രീകളും നേരിടുന്നുണ്ടാവും അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങൾക് ഉണ്ടാവണം. എന്റെ രാഷ്ട്രീയ നിലപാടുകളിൽ ഞാൻ വളരെ വ്യക്തമാണ്. പക്ഷെ ഇതിനർത്ഥം ഞാൻ ആർക്കും ലഭ്യമാണ് എന്നല്ല.
എന്റെ ശരീരം എന്റെ സ്വകര്യതയാണ്. എന്റെ സമ്മതമില്ലാതെ ആർക്കും തൊടാനുള്ള അവകാശമില്ല – ദിയ സന പറയുന്നു. കിസ് ഓഫ് ലൗ മാറ് തുറക്കൽ സമരം എന്നിവയിൽ എല്ലാം ശ്രദ്ധ നേടിയ ആൾ ആണ് ദിയ സന.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…