മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. പ്രേക്ഷകർ സിനിമയിൽ നിന്നും ഉൾവലിഞ്ഞ കാലത്ത് വീണ്ടും സിനിമ എന്ന വികാരത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമായിരുന്നു ദൃശ്യം.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായി ദൃശ്യം മാറിയപ്പോൾ, മോഹൻലാൽ എന്ന നടന്റെ സ്റ്റാർഡം ഉപയോഗിക്കാതെ എത്തിയ ചിത്രം കൂടി ആയിരുന്നു ദൃശ്യം, സസ്പെന്സിന് വലിയ പ്രാധാന്യം ഉള്ള ഫാമിലി ചിത്രമായിരുന്നു ദൃശ്യം.
എന്നാൽ, ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് അണിയറ പ്രവർത്തകർക്ക് തന്നെ ആശയ കുഴപ്പം ഉണ്ടായിരുന്നു എന്നും മാറ്റണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. നെഗേറ്റിവ് ഷെഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായി നായക നടന്മാർ തന്നെ മുന്നോട്ട് വരുന്നതിൽ സന്തോഷം ഉണ്ടന്ന് ജീത്തു ജോസഫ് പറയുന്നു.
ഇത്തരത്തിൽ ഉള്ള പ്രവണതകൾ എഴുത്തുകാരന് വലിയ പ്രചോദനം ആണ് നൽകുന്നത് എന്നാണ് ജീത്തു ജോസഫ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതിന് ഉദാഹരണമായി പറഞ്ഞത് ദൃശ്യം ചിത്രത്തിലെ സംഭവങ്ങളും,
ദൃശ്യം സിനിമയില്‍ ലാലേട്ടന്റെ കഥാപാത്രം തിരിച്ചടിക്കാതെ പിന്മാറുന്ന രംഗം അണിയറയില്‍ പലരിലും അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, അന്ന് ലാലേട്ടനാണ് പറഞ്ഞത് ആ രംഗങ്ങള്‍ അങ്ങിനെ തന്നെ മതിയെന്ന്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ വിലയിരുത്തുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍, കാണുന്നത് സിനിമയാണെന്ന ബോധം അവര്‍ക്കുണ്ട്. അത് മനസിലാക്കി മുന്നേറുന്ന നടന്മാർക്ക് ആണ് ഉയർച്ച എന്നും ജീത്തു ജോസഫ് പറയുന്നു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…