ബിജെപി പ്രഖ്യാപിച്ച ഹർത്താൽ കാറ്റിൽ പറത്തിയാണ് ഒടിയൻ ഇന്ന് കേരളത്തിൽ അടക്കം ലോകമെങ്ങും റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുമ്പോഴും പടം മോശം ആണെന്നുള്ള രീതിയിൽ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ ഡീഗ്രേഡ് ചെയ്യുകയും, ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിൽ ചീത്ത വിളി നടത്തുകയും ചെയ്തത്.
വമ്പൻ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്,
ചിത്രത്തിന്റെ ആദ്യ ഷോ കഴിയുന്നത് മുന്നേ തന്നെ ഒടിയൻ മോശമാണ് എന്നുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തി എന്നു ശ്രീകുമാർ മേനോൻ പറയുന്നു, ഇതിന് മുമ്പും പല ചിത്രങ്ങളെയും ഇങ്ങനെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഒടിയനെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളയാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് പിന്നില്‍ വ്യക്തിഹത്യ ചെയ്യാന്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ചിത്രം റിലീസാവും മുമ്പ് തന്നെ ഇത്തരം ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പറയുന്നു. എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്. ശ്രീകുമാര്‍ ചോദിക്കുന്നു.
ഇന്നലെ ബിജെപിയുടെ കേരളത്തിലെ ഒഫീഷ്യൽ പേജിൽ മോഹൻലാൽ ആരാധകർ വമ്പൻ പ്രതിഷേധവും ചീത്തവിളിയുമാണ് നടത്തിയത്. അതിന് എതിരെയുള്ള പക വീട്ടൽ കൂടിയാണ് ഒടിയന് എതിരെയുള്ള മോശം പ്രതികരണങ്ങൾ എന്നാണ് വിലയിരുത്തൽ.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…