പ്രണയം, ചതി തുടർന്ന് പക പോക്കൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മാത്രം എത്തിയിരുന്നു കൊലപാതക വാർത്തകൾ ഇപ്പോൾ കേരളത്തിലും സുപരിചിതമായ ഒന്നായി മാറുകയാണ്.
തൃശൂർ, ചിയ്യാരത്ത് ബി ടെക് വിദ്യാർത്ഥിനിയെ യുവാവ് തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് നീതുവിന്റെ കാമുകുൻ ആയിരുന്ന തൃശ്ശൂർ വടക്കേക്കാട് സ്വദേശി കെ നിതീഷ്, യുവതിയുടെ വീട്ടിൽ എത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. നീതു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിൽ ആയിരുന്നു, തുടർന്ന് നിതീഷ് നീതുവിനെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു എങ്കിലും പെണ്കുട്ടി വിവാഹത്തിന് വിസമ്മതം അറിയിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഉള്ള പ്രണയ ബന്ധം ഒരു കുടുംബങ്ങൾക്കും അറിയാമായിരുന്നു.
പെണ്കുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പത്തിൽ ആയത് ആണ് നിതീഷിനെ ഒഴുവക്കാൻ കാരണം എന്ന് പറയപ്പെടുന്നു. എം ബി എ ബിരുദധാരിയായ നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്.
ഇന്ന് രാവിലെ 5 മണിയോടെ നീതുവിന്റെ അടുത്ത് എത്തുകയും ഇരുവരും തമ്മിൽ ഏറെ നേരം സംസാരിക്കുകയും ചെയ്തു, തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയും കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ച നീതു അമ്മാവന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.
തീ കൊളുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പിടിച്ച് പൊലീസിന് കൈമാറിയത്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…