മെയ് 5 ഞായറാഴ്ചയാണ് പ്രൗഢ ഗംഭീരമായ ചടങ്ങിൽ ശ്രീനിഷ് പേർളി മാണിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. തുടര്ന്നുള്ള സൽക്കാര വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വമ്പൻ ആഘോഷത്തോടെ വരവേൽയിരുന്നു. നെടുമ്പാശ്ശേരി ചൊവ്വര പള്ളിയിൽ വധു പേർളിക്ക് ഒപ്പം ശ്രദ്ധ നേടിയിരുന്നു, വധുവിന്റെ തോഴികളും.
തോഴികൾ ആയി എത്തിയത്, സിനിമ സീരിയൽ രംഗത്തെ താരങ്ങളും അടുത്ത സുഹൃത്തുക്കളും ആണ്, എന്നാൽ അതേ സമയം, പേർളി മാണിയുടെ വിവാഹത്തിന് പോയി ഞാനൊരു ജീവിതം പഠിച്ചു എന്നാണ് അഹാന പോസ്റ്റ് ചെയ്തത്.
പേർളി മാണി ശ്രീനിഷ് വിവാഹത്തിൽ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചത് ബ്രൈഡ് മേയ്ഡ്സിനെയാണ്, താരങ്ങളായ ആഹാന കൃഷ്ണ, ദീപ്തി സതി, ഷോൻ റോമി, പാർവതി നായർ തുടങ്ങി പേർളിയുടെ സുഹൃത്തുക്കളും.
പേർളിയുടെ വിവാഹം കഴിഞ്ഞപ്പോൾ പണി കിട്ടിയത് ആഹാനക്ക് ആണ്. ബൊക്കെ കിട്ടുന്നവർ ആണ് അടുത്ത വിവാഹ കഴിക്കുന്നത് എന്നാണ് പാശ്ചാത്യ ആചാര പ്രകാരം ഈ ചടങ്ങിനെ പറ്റിയുള്ള സങ്കൽപ്പം. ഇതിനെ പറ്റിയും താൻ പഠിച്ച പാഠത്തെ പറ്റിയും ആണ് അഹാന തന്റെ പോസ്റ്റിൽ കൂടി പറയുന്നത്.
വിവാഹം കഴിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങിയ പേർളി തന്റെ കൈവശം ഉണ്ടായിരുന്ന ബൊക്കെ പിറകിലേക്ക് എറിഞ്ഞു, മുന്നിൽ നിന്ന പെണ്കുട്ടി പിടിക്കാൻ ശ്രമിച്ചു എങ്കിലും പലരുടെയും കയ്യിൽ തട്ടി തന്റെ കൈവശം എത്തി എന്നാണ് അഹാന പറയുന്നത്. പുഷ്പങ്ങൾ ഇഷ്ടപ്പെടാത്ത ആരേലും ഉണ്ടോ, അതുകൊണ്ട് തന്നെ താഴെ കളയാനും തോന്നിയില്ല എന്നും അഹാന പറയുന്നു.
പശ്ചാത്യ ആചാര പ്രകാരം ഇനി അഹനയുടെ വിവാഹം നടക്കുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…