നിറത്തിന്റെ പേരിൽ ഉള്ള അധിക്ഷേപങ്ങൾ ഇന്നും ഉണ്ടെന്നു തെളിയിക്കുന്നത് ആണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും പുറത്തു വരുന്ന ഒരു മരണ വാർത്ത. ഈ അവസരത്തിൽ ആണ് തനിക്ക് ഇത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായി എന്ന് നടി മാളവിക പറയുന്നത്. നിറത്തിന്റെ പേരിൽ അന്ന് തനിക്ക് ഉണ്ടായ അധിക്ഷേപം സഹിക്കാൻ കഴിയുന്നതും അപ്പുറത്ത് ആയിരുന്നു എന്ന് മാളവിക പറയുന്നു.
അവന്റെ അമ്മ അവനോടു പറയും നീ കട്ടൻ ചായ കുടിക്കരുത് കുടിച്ചാൽ അവളെ പോലെ കറുത്ത് പോകും എന്ന്. പതിനാലു വയസ്സ് ഉള്ള എനിക്ക് അത് തങ്ങൾ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു. ബാല്യകാലത്തിൽ ഇത്തരത്തിൽ ഉള്ള അനുഭവം തന്നെ ഒട്ടനവധി തവണ വേട്ടയാടി എന്ന് മാളവിക പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ വെളുത്ത നിറത്തിൽ ഉള്ള അവനും പൊതുവെ ഇരു നിറത്തിൽ ഉള്ള ഞാനും തമ്മിൽ ഒരുപാട് മാനുഷിക അന്തരം ആ അമ്മ കണ്ടിരുന്നു. ചായകുടിച്ചാൽ നീയും ഇവളെ പോലെ കറുക്കുമെന്ന് പറഞ്ഞത് ഇന്നും തനിക്ക് ഒരു വേദനയായി തോന്നുന്നു എന്ന് മാളവിക പറയുന്നു.
പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി ആണ് മാളവിക മോഹനൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ആണ് മാളവിക ജനിച്ചത് എങ്കിൽ കൂടിയും താരം വളർന്നത് മുംബൈയിൽ ആയിരുന്നു. നിർണായകം എന്ന ആസിഫ് അലി ചിത്രത്തിൽ നായിക ആയി എത്തിയതും മാളവിക ആയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം അഭിനയിച്ചുട്ടുണ്ട്. പെട്ട എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ച മാളവിക മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയിട്ടുണ്ട്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…