കഴിഞ്ഞ കുറച്ചു നാളുകൾ നടത്തി വന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വിജയം നേടി ദിലീപ്.
കൊച്ചിയിൽ നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ശ്രമം ദിലീപ് നടത്തി എന്നും അതിനുള്ള ഗൂഢാലോചന ഉണ്ടായി എന്നുള്ള കേസിൽ ചോദ്യം ചെയ്യാൻ ദിലീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ കേസിൽ ദിലീപ് വിജയം നേടുക ആയിരുന്നു.
ഉപാധികളോടെ ദിലീപും കൂട്ടുപ്രതികൾ ആയ അഞ്ച് പേർക്കും പി ഗോപിനാഥിന്റെ ബഞ്ച് മുൻകൂർ ജാമ്യം ഉപാധികളോടെ അനുവദിച്ചത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ജാമ്യം നേടിയതിനെ കുറിച്ച് പ്രതികരണം നടത്തുകയും ചെയ്തു.
സത്യം ജയിച്ചു എന്നാണ് രാമൻപിള്ള പറഞ്ഞത്. എന്നാൽ ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാൻ ശ്രമങ്ങളുമായി മുന്നോട്ട് പോലീസ് പോകും എന്നാണ് അറിയുന്നത്. അത് സമയം പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ സമീപിക്കും എന്നാണ് അറിയുന്നത്.
എന്നാൽ ദിലീപിന് ജാമ്യം ലഭിച്ചു എങ്കിൽ കൂടിയും രാജ്യം വിട്ട് പോകാൻ ദിലീപിന് അനുമതി ഇല്ല.
ദിലീപിന്റെ വിജയം, പുഷ്പം പോലെ ജാമ്യം നേടി ദിലീപ്
പാസ്സ്‌പോർട്ട് കോടതിയിൽ ഏൽപ്പിക്കണം എന്നും അതുപോലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ദിലീപിനോട് സഹകരിക്കണം എന്നും ആണ് നിർദ്ദേശം. അതെ സമയം ദിലീപിന് മുൻകൂർ ജാമ്യ ഹർജി തല്ലിയാൽ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി രാവിലെ മുതൽ വീടിന് മുന്നിൽ പോലീസ് ഉണ്ടായിരുന്നു.
ദിലീപിന്റെ മാത്രമല്ല സഹോദരൻ അനൂപിന്റെ വീടിന് മുന്നിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നു. എന്നാൽ ദിലീപ് ജാമ്യം നേടുക ആയിരുന്നു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…