വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം ശെരി വെക്കുന്ന രീതിയിൽ ഉള്ള തെളിവുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം വിമാനത്താവളങ്ങൾ വഴി സ്വർണ്ണ കടത്ത് നടത്തുന്ന കേസിൽ പ്രധാന പ്രതികൾ ആയ പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇരുവരും ബാലഭാസ്കറിന്റെ മാനേജർന്മാർ എന്ന വാർത്ത എത്തിയത്, എന്നാൽ അറസ്റ് നടന്ന് മണിക്കൂറുകൾ കഴിയും മുമ്പേ, ബാലഭാസ്കറിനെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിൽ ഇവരും സുഹൃത്തുക്കൾ അല്ല എന്നും ഒന്നോ രണ്ടോ പരിപാടികൾ മാത്രം നടത്തിയിട്ടുണ്ട് എന്നും ആണ് ഭാര്യ ലക്ഷ്മിയുടെ വാക്കുകൾ എന്ന രീതിയിൽ കുറിപ്പ് എത്തിയത്.
എന്നാൽ, ഈ കുറിപ്പ് താൻ നൽകിയത് അല്ല എന്നും കൊച്ചിയിൽ ഉള്ള സ്വകാര്യ ഏജൻസിയാണ് നൽകിയത് എന്നുമാണ് ലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. പ്രകാശ് തമ്പിയായി വർഷങ്ങളായി ബാലഭാസ്കറിന് ബന്ധം ഉണ്ട് എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും പറയുന്നത്. അതേ സമയം തെറ്റായ കുറിപ്പാണ് ബാലഭാസ്കറിന്റെ ഭാര്യ എന്നപേരിൽ സ്വകാര്യ ഏജൻസി നൽകിയത് എന്നും ലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നു. ബാലഭാസ്കർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ കൊച്ചിയിലെ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത് എന്നും ലക്ഷ്‍മി കൂട്ടിച്ചേർത്തു.
അതേ സമയം അറസ്റ്റിൽ ആയ വിഷ്ണു, കോളേജ് കാലം മുതൽ ഉള്ള ബാലഭാസ്കറിന്റെ സുഹൃത്താണ്, ഇയാളും വർഷങ്ങളായി ബാലഭാസ്കറിന്റെ ബാന്റിന് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…