നടൻ ലാലിൻറെ മകൻ സംവിധാനം ചെയ്യുന്ന നാലാം ചിത്രം ഡിസംബർ 20 നു തീയറ്ററുകളിൽ എത്തുകയാണ്. ഹണിബീ ഹായ് ആം ടോണി ഹണിബീ 2 എന്നി ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ എന്നറിയെപ്പെടുന്ന ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിൽ നായകൻ പൃഥ്വിരാജ് ആണ്. കൂടെ ഉള്ളത് സൂരജ് വെഞ്ഞാറമൂട് ആണ്.
എന്നാൽ ചിത്രത്തിൽ ആദ്യം നായകനാൻ ഇരുന്നത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹം ആദ്യം ചെയ്യാം എന്ന് വാക്ക് പറഞ്ഞു എന്നും എന്നാൽ പിന്നീട പിന്മാറുക ആയിരുന്നു എന്നും ജീൻ പോൾ പറയുന്നു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ
”മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത്. എന്നാൽ അത് പിന്നീട് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറുകയായിരുന്നു. ഒടുവിൽ ഡേറ്റ് പപ്രശ്നങ്ങളാൽ പൃഥ്വിരാജ് നായകനാവുകയായിരുന്നു. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമ ആദ്യം തുടങ്ങാതെ പോയത്. എന്നാൽ പിന്നീട് സിനിമയുടെ കഥ യും താരത്തിന് ഇഷ്ട്ടമായില്ലെന്ന് സംവിധായകൻ പറയുന്നു.
രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. മമ്മൂക്ക തന്നെ പിന്നീട് ഒഴിവാകുകയായിരുന്നു. അതുകൊണ്ട് കഥ മാറ്റേണ്ടിവന്നില്ല കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…